ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര തന്നെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരം ഇപ്പോൾ തന്നെ സ്വകാര്യജീവിതത്തിൽ പറ്റിപ്പോയ ഒരു കുറ്റബോധം ത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ബോക്സിംഗ് താരം മേരികോം എന്റെ ജീവിതത്തെ ആധാരമാക്കി 2014 ഒമുങ് കുമാർ സംവിധാനം ചെയ്ത ഇരിക്കോ ഇപ്പോഴിതാ മേരി കോമിൽ ഒരിക്കലും താൻ ആയിരുന്നില്ല ആ കഥാപാത്രമായി എത്തിയിരുന്നത് എന്ന് തുറന്നു

പറഞ്ഞിരിക്കുകയാണ് നടി വാനിറ്റി ഫെയർ നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ചോപ്ര ഇത് വെളിപ്പെടുത്തുന്നത് പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു മേരികോം ചെയ്യുന്നത് എനിക്ക് ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾക്ക് പ്രചോദനമായ ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ് ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനത്തു നിന്നാണ് വരുന്നത് ഞാൻ വടക്കുനിന്നും ഞങ്ങൾ

തമ്മിൽ ശാരീരികമായും വ്യത്യാസങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അവിടെ നിന്നുള്ള ഒരു നടി തന്നെയായിരുന്നു ചിത്രത്തിന് എന്നാൽ ഒരു നടിയെന്ന നിലയിൽ ഞാൻ വളരെ എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി കൂടിയാണ് സംവിധായകൻ എന്നോട് ചെയ്യണം എന്ന് പറഞ്ഞപ്പോൾ എനിക്ക് നിഷേധിക്കാൻ തോന്നിയില്ല ഞാൻ ആയിരുന്നില്ല ചിത്രത്തിന് അനുയോജ്യമായ എന്ന് എനിക്കിപ്പോൾ തോന്നുന്നു എന്നും താരം കൂട്ടിച്ചേർത്തു